2014, മാർച്ച് 22, ശനിയാഴ്‌ച

 അച്ഛന്‍    

 (നീണ്ട ഒരു കവിതയില്‍ നിന്നും--എല്ലാവരും അമ്മയെക്കുറിച്ചെഴുതുവാന്‍ കാണിക്കുന്ന ജാഗ്രര്ത അഛ്ചനില്‍ ഇ ല്ലാത്തതെന്തേ-----അഛ്ചനോടാണെനിക്കിഷ്ട്ടം)

'ഇനിയും മടങ്ങുവാനാകില്ല മക്കളെ 
തിരികവരാമെന്നുരക്കുകില്ല അഛ്ചന്‍
കേട്ടു ഞാന്‍ കാലന്‍റെ ഓളിയിട്ടൂള്ളോരാ
കൂവലീക്കാതില്‍ അലച്ചിപകല്‍
പകലന്തിയോളം പണിഞ്ഞതാകിലും
പങ്കുവെയ്ക്കാനിനിയെന്ത് ബാക്കി
ശുഷ്ക്കിച്ചോരുടലും ഉടുതുണിയും
ചോരുന്നോരോലക്കുടയും സ്വന്തo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ